Tuesday, May 6, 2014

ശഹീദ് ടിപ്പു സുല്‍ത്താന്റെ വീര ചരമതിനു വയസ്സ് 215


                                            
നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനിടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി മരിക്കുകയായിരുന്നു... ടിപ്പുവിനോടുള്ള കടുത്ത വിരോധംമൂലം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റ് കെട്ടിടങ്ങളും തകര്‍ത്തുകളഞ്ഞു. ഒഴിവുകാല വസതിയും ആയുധപ്പുരയും മാത്രമാണ് ഇന്നും ബാക്കിയുള്ള ചരിത്രസ്മാരകങ്ങള്‍. .മാത്രമല്ല ഇന്ത്യയിലെ തങ്ങളുടെ ശക്തമായ ശത്രുവിനെ പേരില്‍ കള്ള കഥകള്‍ മെനഞ്ഞു. 
>ഇന്നത്തെ ചരിത്ര താളുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ സന്തിയില്ല സമരം ചെയ്ത ഭരണാധികാരി അല്ലെങ്ങില്‍ തന്ത്രഞാനായ യോദ്ധാവിന്റെ മുഖം നല്‍കുന്നതിനു പകരം മത ഭ്രാന്തന്‍ എന്ന് മുദ്രകുത്തി കൊണ്ടിരിക്കുന്ന ഹിന്ദു തീവ്രവാദികള്‍ അറിയാന്‍ ചില കാര്യങ്ങള്‍....


"മത ബ്രന്തനായ" ടിപ്പുവിന്റെ സൈന്യത്തില്‍ 5 ശതമാനം മാത്രമേ മുസ്ലിം സൈനികന്മാര്‍ ഉണ്ടായിരുന്നു ഭാക്കിയുള്ള 95 ശതമാനം സൈനികരും മറ്റു മതക്കാരായിരുന്നു.. 95 ശതമാനം ഹിന്ദുക്കളെയും വെച്ച് ടിപ്പുവിന് എങ്ങനെ മത ഭ്രാന്ത് കാണിക്കാന്‍ പറ്റും എന്ന് എത്ര ചിന്ധിച്ചിട്ടും പിടി കിട്ടുന്നില്ല...മാത്രമല്ല മൈസൂര്‍ രാജ്യത്തില്‍ ആണെങ്ങില്‍ മുസ്ലിം സമൂഹത്തിന്റെ ജന സംഖ്യ ഇരുപത് ശതമാനം മാത്രമാണ് ഭാക്കി 80 ശതമാനം ഹിന്ദുക്കള്‍ പ്രജകളായി ഉണ്ട്തനും... അദ്ധേഹത്തിന്റെ എല്ലാ നേതാകന്മാരും ദീവന്മാരും ഹിന്ദുക്കള്‍ തന്നേയ് ആയിരുന്നു..പൂര്‍ണയ്യ,കൃഷ്ണയ്യ ,കൃഷ്ണ റാവു അങ്ങനെ പ്രധാന എല്ലാ നേതാക്കളും ഹിന്ദുക്കള്‍ ആയിരുന്നു....ബ്രിടീഷ് കാരന്റെ ഹുങ്കിന് നേര്‍ക്ക്‌ ശക്തമായി പോരാടിയ ഭരണാധികാരി അവരുടെ അതിനിവേഷത്തിനു എതിരെ പല നൂതന യുദ്ധോപകരണങ്ങളും വെച്ച് പ്രതികരിച്ച ഭരണതികരിയും ശകതനായ പടയാളിയും ആയിരുന്നു ശഹീദ് ടിപ്പു സുല്‍ത്താന്‍.... ഹിന്ദു തീവ്ര വാദികള്‍ ഇന്ന് ചരിത്ര താളുകളില്‍ തിരുകി കയറ്റിയ പല രാജാക്കന്മാരും ഒന്നിനും കൊള്ളാത്ത ,കഴിവ് കേട്ട , ബ്രിടീഷ് സാമ്രാജ്യത്തിനു ദാസ വേല ചെയ്തു കൊടുത്ത രാജാക്കന്മാര്‍ ആയിരുന്നു....ബ്രിടീഷ് കാര്‍ കണ്ണുരുട്ടിയാല്‍ പേടിച്ചു പോകുന്ന രാജാക്കന്മാര്‍ അന്ന് പല സ്ഥലങ്ങളിലെയും...
കേരളചരിത്ര രചയിതാക്കളില്‍ അതികവും കേരളത്തിലെ മ്യ്സ്പ്പ്ര്‍ ഭരണത്തെ കുറിച്ച് പറയുന്ന സംഗതി അത് മത ബ്രന്തിന്റെയും അമ്പലദ്വംസനതിന്റെയും അസഹിഷ്ണുതയുടെയും കാലമായിരുന്നു എന്നാണു ഈ പല്ലവി ഇന്നും ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നു കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാര്‍ത്ഥമായ പിന്തുണ തങ്ങള്‍ക്കു ലഭിക്കണമെന്ന് ഉധേഷതോട് കൂടി ഇന്ഗ്ലീഷ് കമ്പനി ഉധ്യോഗസ്തര്‍ മനപൂര്‍വം പടച്ചു വിട്ട കള്ളാ കഥകള്‍ അതേപടി വിശ്വസിക്കാനിടയതാണ് ഇ ആരോപണം തലമുറകളായി ആവര്‍ത്തിക്കാന്‍ കാരണം .ഇന്ത്യയിലെ തങ്ങളുടെ ശക്തമായ ശത്രുവിനെ മത ബ്രന്തനായി ചിത്രികക്കാന്‍ അവര്‍ക്ക് പ്രതേക താല്പര്യം ഉണ്ടായിരുന്നുതാനും... .
>ടിപ്പു സുൽത്താൻ !നാട്ടുരാജാക്കന്മാർ ബ്രിട്ടന്‌ ദാസ്യവേല ചെയ്തു ഉറക്കം നടിച്ചപ്പോൾ ഉണർന്നിരുന്നു പോരാടിയ ഇന്ത്യൻ യോദ്ധാവ് . ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ ഏതെങ്കിലും ഒരു രാജാവിനെ ഇത്രമാത്രം ഭയപ്പെട്ടു എങ്കിൽ അത് ടിപ്പുവിനേ മാത്രമായിരുന്നു അതുകൊണ്ട് തന്നെയാണ് തോൽവി അണയും എന്ന ഘട്ടത്തിൽ ബ്രിട്ടീഷുകാരോട് എതിർക്കാൻ പല നാട്ടു രാജ്യങ്ങലും അവസാനത്തെ സൈനിക സഹായത്തിനായി ടിപ്പുവിന്റെ മുന്നിലെതിയിരുന്നത്‌ അതിൽ കേരള വീര സിംഹം പഴശി രാജ വരെ ടിപ്പുവിന്റെ സഹായം അഭ്യർഥിച്ചു എന്ന് ചരിത്രം പറയുമ്പോൾ നമുക്ക് മനസിലാക്കാം ടിപ്പു എത്ര മാത്രം ശക്തൻ ആയിരുന്നു എന്ന് . മറ്റൊന്ന് ഫ്രഞ്ച് ഭരണധികാരിയായ നെപോളിയനും ആയുള്ള ടിപ്പുവിന്റെ അഗാധമായ ഹൃദയ ബന്ധം ആണ് അത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി ഇന്ത്യയെ മോചിപ്പിക്കാൻ ഉള്ള ഫ്രഞ്ച് ചക്രവർത്തിയുടെ നീക്കത്തിൽ വരെ എത്തി എന്നോർക്കുമ്പോൾ എത്രമാത്രം ടിപ്പുവിന്റെ വ്യാപ്തി എന്ന് നമുക്ക് ഊഹിക്കവുന്നതേ ഉള്ളൂ. നെപ്പോളിയന്റെ വാട്ടെർലൂ പതനത്തിലൂടെ ആ നീക്കം ഇല്ലാതായില്ല എന്നിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു . വെടിമരുന്ന് , മിസൈൽ , തോക്ക് തുടങ്ങിയ ആ കാലത്തേ ഏറ്റവും നവീനമായ ആയുധ ശേഷി ടിപ്പുവിന്റെ സൈന്യതിനുണ്ടായിരുന്നു .അതോടൊപ്പം തന്നെ പഴശിയുടെ ആവശ്യപ്രകാരം സഹ്യനിലൂടെ ടിപ്പു കേരളം കടന്നു എങ്കിൽ ഭാഗികമയെങ്കിലും ഇന്ത്യ മോചനം നേടിയേനെ. അവിടെ ടിപ്പുവിന്റെ മരണം കൊണ്ട് വിധി മറ്റൊരു ചരിത്രം നിര്മിക്കുകയായിരുന്നു. 
പക്ഷെ ബ്രിട്ടീഷുകാരൻ ചെയ്ത നെറികേടിന്റെ മറ്റൊരു പതിപ്പ് ഇന്ത്യയിലെ സവർണ്ണ ചരിത്രകാരന്മാരും ടിപ്പുവിനോട്
ചെയ്തു കാരണം മറ്റൊന്നും ആയിരുന്നില്ല ദളിതനെ മനുശ്യനായി കാണാനുള്ള ആദ്യ ഭരണ നീക്കം അദ്ധേഹത്തിൽ നിന്നും ഉടലെടുത്തു എന്നതായിരുന്നു. മറ്റൊന്ന് ബ്രിട്ടീഷുകാരന് ദാസ്യവേല ചെയ്തവന് ദാസ്യവേല നഷ്ടപ്പെടും എന്ന ഭയവും .എന്ത് തന്നെ ആയാലും ചരിത്രം പുന സംപ്രേഷണം ചെയ്യുകയാണ് ഇന്ത്യയെ മോചിപ്പിക്കാൻ ജീവൻ നല്കിയ യഥാർത്ഥ പോരാളികളെ ഓർത്തുകൊണ്ട്‌ അവരിൽ പ്രഥമ സ്ഥാനീയന്റെ വേർപാടിന് 215 വയസ്സ്.അഭിമാനിക്കാം നമുക്ക് ഷഹീദ് ടിപ്പു ബ്രിട്ടീശുകാരന് ശരീരം നൽകി നാഥന്റെ മുൻപിൽ അണഞ്ഞതോർത്ത്‌ .

No comments:

Post a Comment